Thursday, June 6, 2013

13.ആഗോള സഭയും കുടുംബാസൂത്രണ പ്രതികരണങ്ങളും


സ്ത്രീകളെ നിയന്ത്രിച്ച്  ലോകത്തു  അസമാധാനവും കൊടിയ ദാരിദ്ര്യവും പട്ടിണിയും  വരുത്തുകയെന്നത്,  സഭയുടെ കാഴ്ചപ്പാടാണ്. എന്നാ ഇന്നു ലോകത്ത്    അനേക കത്തോലിക്കസഭയുടെ അഭിഷിക്തരെക്കാളും വിവേകമുള്ളവരാണ്.  നിരോധനത്തിലും കുടുംബാസൂത്രണ പരിപാടികളിലും കത്തോലിക്കാസഭ വിഭാവന ചെയ്യുന്നത്     വിശക്കുന്ന ജനതയും വേണ്ടാത്ത കുഞ്ഞുങ്ങളും ലോകത്തു  പെരുപ്പിക്കുകയെന്നതാണ്.
ഏതാനും വിവേകശാലികളായ ഇറ്റാലിയബിഷപ്പുമാരുടെ പഠന റിപ്പോട്ടി ഇന്നത്തെ ജനനനിരക്കു കുറക്കേണ്ടത് ഭാവി തലമുറകളോട് നമ്മ പുലത്തേണ്ട കടമയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിനു രണ്ടു മക്കവീതം കണക്കാക്കി കുടുംബം നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്നും മെത്രാസമിതി വത്തിക്കാനോട് ആവശ്യപ്പെട്ടു. ആധുനിക വൈദ്യസഹായത്തോടെ മനുഷ്യന്റെ ആയുസ്സു  ദീർഘിക്കുന്നതോടൊപ്പം  ജനനനിരക്കും കുറയേണ്ടതായി  ഉണ്ട്. രണ്ടു ഷത്തെ പഠനത്തി  ശാസ്ത്രജ്ഞരും അല്മെനികളും അനേക രാജ്യങ്ങളിനിന്നുമുള്ള  മതനേതാക്കന്മാരും ഉണ്ടായിരുന്നു.

കുടുംബാസൂത്രണം  സംബന്ധിച്ച    കമ്മറ്റിറിപ്പോട്ടി അന്നത്തെ മാർപാപ്പാ രോഷകുലനാവുകയും ചെയ്തു. കോടാനുകോടി മനുഷ്യആഹാരം  ഇല്ലാതെ ലോകത്തു മരിക്കുന്നുണ്ടെങ്കിലും വത്തിക്കാ  അത്തരം പ്രശ്നങ്ങളൊരിക്കലും ഗൌനിക്കാറില്ല. കൂടാതെ ജനന നിയന്ത്രണത്തിനുള്ള എല്ലാ മാഗങ്ങളെയും സഭ എതിക്കുകയും ചെയ്യുന്നു. വത്തിക്കാന്റെ നിലപാടു വളരെ ദുഖകരമായിട്ടുള്ള ഒന്നാണ്.

 ജനിക്കുവാനിരിക്കുന്ന  കുഞ്ഞുങ്ങക്കുവേണ്ടി മതം അസാന്മാഗികത  കല്പ്പിച്ചിരിക്കുന്ന ഇത്തരം വിശ്വാസങ്ങളെ ലോകം നിരസിക്കുന്നതായിരിക്കും ഉത്തമമെന്നു അനേക‍ചിന്തിക്കുന്നു. വത്തിക്കാന്റെ നിലപാട്  ഇന്ന് പരിഷ്കൃത രാജ്യങ്ങഗൌനിക്കാറില്ല. ദാരിദ്ര്യവും അജ്ഞതയും നിറഞ്ഞ  മൂന്നാം ചേരിരാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ  രാജ്യങ്ങളിലും വത്തിക്കാന് ഇന്നും നല്ല സ്വാധീനമുണ്ട്. ഭത്തി ശിശുക്കളെ കൊല്ലുന്നതു പാപമെന്നതിൽ  വത്തിക്കാനോട് യോജിക്കാം. എന്നാ ആധുനിക നിരോധക മാഗങ്ങക്കു  വത്തിക്കാ  തടസ്സം നിക്കുന്നതി യാതൊരു യുക്തിയുമില്ല.


മാർപാപ്പാമാരുടെ തെറ്റാവരത്തിന്  ഇവിടെ തെറ്റു പറ്റിയെന്നു വേണം അനുമാനിക്കുവാഇറ്റലിയും മാപാപ്പയുടെ നയങ്ങക്കെതിരേ  കുടുംബാസൂത്രണ പദ്ധതിക വളരെക്കാലം മുമ്പുതന്നെ നടപ്പാക്കിയിരുന്നു. തദ്ഫലമായി 1982 കാലഘട്ടത്തി,  2,34,800 അലസിപ്പിക്കലുകഇറ്റലിയി നടത്തിയെങ്കി, 1992 ലെ ഭം അലസിപ്പിക്കലുകൾ,   രാജ്യത്തു  1,55,200 ആയി കുറയ്ക്കുവാനും  സാധിച്ചു. അതിനു കാരണം ആധുനിക നിരോധക മാഗങ്ങളായിരുന്നു . ഇറ്റലി ഇന്നു ജനന നിരക്ക് കുറച്ചെന്നു മാത്രമല്ല  രാജ്യത്തു  ജനസംഖ്യ കുറഞ്ഞതുകൊണ്ടു  ജനന നിരക്ക്,  കൂട്ടണമെന്നു ചിന്തിക്കുകയും ചെയ്യുന്നു.

ജനസംഖ്യാ നിലപാടി സഭ ഇറാനിലെ മുള്ളാമാരെയാണ് കൂട്ടു പിടിച്ചിരിക്കുന്നത്. മത വ്യത്യാസങ്ങൾ മറന്ന്  രണ്ടു വിശ്വ മതങ്ങളും ഒത്തു സ്ത്രീയെ നികൃഷ്ടമായി കരുതുന്നു.   സ്ത്രീയെന്നു പറഞ്ഞാ പുരുഷനെ ജനിപ്പിക്കുന്ന ഫാക്ടറിയെന്ന്  ഇസ്ലാമിക  നേതാവായ ഹമാസിന്റെ അഭിപ്രായവും ഇവിടെ പ്രസ്താവ്യമാണ്.
 
എക്കാലവും പുരുഷ അടക്കി ഭരിക്കുന്ന ചരിത്രമാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ഇസ്ലാമും അതുപോലെ തന്നെ. രണ്ടു മതങ്ങളും ലോകമെമ്പാടും സ്ത്രീകളെ അടക്കി വാഴുന്നു. കുടുംബാസൂത്രണ നിരോധക മാഗങ്ങളെ രണ്ടു മതങ്ങളും എതിക്കുന്നു.   മതം പുരുഷന്മാരുടെ നിയന്ത്രണത്തിലുള്ളതിസ്ത്രീകള്സന്തുഷ്ടരാണെന്നുള്ളതും വിചിത്രമായിരിക്കുന്നു. ഒന്നുകി പുരുഷ സ്ത്രീയുടെ മസ്തിഷ്കത്തി ഇങ്ങനെ ഒരു ജ്വരം ഉണ്ടാക്കി. അല്ലെങ്കി പുരുഷനില്ലാതെ സ്ത്രീ സുരക്ഷയല്ലെന്നു അവള്ക്കുള്ള തോന്നലാകാം.


ഗർഭം  അലസിപ്പിക്കുന്നതു തെറ്റാണെന്നു തോന്നുന്നുവെങ്കിൽചെയ്യരുത്. കാരണം അതു ജീവിതത്തില്പിന്നീട് മാനസികവിഭ്രാന്തിയുണ്ടാക്കും. എന്നാൽവിശപ്പിൻറെ ലോകത്ത് മറ്റുകുടുംബാസൂത്രണപദ്ധതികളെ എന്തുകൊണ്ടു വത്തിക്കാൻഎതിർക്കുന്നുവെന്നു മനസിലാകുന്നില്ല? ഒരിക്കലും വിവാഹംചെയ്യാത്ത, ഗർഭം വഹിക്കാത്ത വൃദ്ധരായ ഈ പുരോഹിതർക്കും പോപ്പിനും കുടുംബാസൂത്രണമെന്തെന്നു മനസിലാവുകയില്ല. ക്രിസ്ത്യാനികളായ സ്ത്രീകൾ വചനം ശരിക്കു പഠിച്ചിട്ടുണ്ടെങ്കി ദരത്തിലുള്ള കുഞ്ഞു ജനിക്കുന്നതുവരെ ആത്മാവില്ലെന്നു മനസ്സിലാകും. അതുകൊണ്ട്, ഉദരത്തി
ഉള്ള ബുദ്ധിമാന്ദ്യം ഭവിച്ച കുട്ടിയെ നശിപ്പിച്ചാ
പാപമില്ലെന്നു ചില വചനവാദികൾ വാദിക്കുന്നതു കാണാം. കത്തോലിക്കാ സഭ സ്ത്രീകളെ അടിമകളാക്കി ജനങ്ങളെ നിയന്ത്രിച്ചു  പണം ഉണ്ടാക്കുകയെന്നുള്ളതും ചരിത്രപരമായ ഒരു സത്യമാണ്. ആധുനിക യുഗത്തിൽ‍ സ്ത്രീകൾ‍ സഭയുടെ ഉപദേശങ്ങൾ‍ ശ്രവിക്കാറില്ല. സ്ത്രീകളും സഭയുടെ ഉദ്ദേശശുദ്ധിയെന്തെന്നു തിരിച്ചറിയുവാൻ‍ തുടങ്ങി.



ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്റെ നിലപാട് കുറെയെങ്കിലും മനസ്സിലാക്കുവാ സാധിക്കും. പക്ഷേ  മറ്റു ഭനിരോധന മാഗങ്ങളെ  എതിക്കുന്നതിറെ യുക്തി എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു പുരുഷ ഓരോ സെക്കൻറിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയിനിന്നു  ജീവനുള്ള തലമുടി പൊഴിയുന്നതുപോലെയേയുള്ളൂ. ബീജകോശം അണ്ഡകോശത്തിലെത്താതെ എങ്ങനെ ജീവതുടിക്കും.
  

വിവേകമുള്ള മനുഷ്യ ലോകം മുഴുവ വിശക്കുന്ന വയറുകളുമായി എത്യോപ്യായെന്ന  പട്ടിണിരാജ്യം പോലെയാവണോ? മനുഷ്യനു ചിന്തിക്കുവാ കഴിവു തന്നിരിക്കുന്നതു വിവേകപൂവ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കൽകാലത്ത് ഭനിരോധക ഉപായങ്ങ ഉണ്ടായിരിന്നില്ലല്ലോ? ബൈബിളിന്  എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാറെ കടുംപിടിത്തം. സ്ത്രീത്വത്തിറെ മൌലികതയെ ഇവചോദ്യം ചെയ്യുകയാണ്. സ്ത്രീയല്ലയോ; അവളെ അടിച്ചമത്തപ്പെട്ടാലും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും  പൌരാഹിത്യ മേധാവിത്വത്തിനുണ്ട്.


അടുത്തകാലത്തുഭനിരോധന ഗുളികക സംബന്ധിച്ച് വത്തിക്കാവക രസകരമായ ഒരു വാത്ത ഉണ്ടായിരുന്നു. ഇത്തരം ഗുളികക പരിസ്ഥിതി  അശുദ്ധമാക്കുമെന്നായിരുന്നു വത്തിക്കാ കണ്ടുപിടിത്തം. സന്താനോല്പാദനശേഷി നഷ്ടപ്പെടുമെന്നും വത്തിക്കാ അഭിപ്രായപ്പെട്ടു.   ശാസ്ത്രീയ തെളിവുക വ്യക്തമായി വത്തിക്കാനു വെളിപ്പെടുത്തുവാനും സാധിച്ചില്ല. സ്ത്രീകക്കു ധാരാളം മൂത്രഭ്രമം ഉണ്ടാകുമെന്നും ഒരു വത്തിക്കാപത്രം വാത്തയി പ്രസിദ്ധീകരിച്ചുതന്മൂലം പ്രകൃതി മുഴുവ ഹോമോണുക നിറയുന്നതുമൂലം അറിയപ്പെടാത്ത അസുഖങ്ങ പ്രകൃതിയെ മലിനമാക്കുമെന്നും വത്തിക്കാന്റെ നിഗമനങ്ങളിലുണ്ട്.  


കന്യാസ്ത്രിക ആരോഗ്യസംരക്ഷണത്തിനു ഭനിരോധന  ഗുളികക ഉപയോഗിക്കണമോ വേണ്ടയോ എന്നുള്ളത് ഇന്നു വാത്തകളിവിവാദപരമായ ഒരു ച്ചാവിഷയമാണ്.  തീച്ചയായും ആശയം ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്.  എന്തുകൊണ്ടു കന്യാസ്ത്രികക്കെതിരെ ഗുളികയുടെ പേരി ലോകം  ശബ്ദം ഉയത്തുന്നുവെന്നാണ് മറ്റൊരു ചോദ്യം? കാരണം അവക്കു മക്ക ഇല്ല. മക്കളില്ലാത്ത സ്ത്രീകക്ക്  കൂടെകൂടെ ത്തവകാലങ്ങളുടെ എണ്ണംകൂടും. എണ്ണം കൂടുന്തോറും കാസറിന്റെ സാധ്യതകളും ധിക്കും.  ഭനിരോധനൗഷധ കമ്പനികകോടിക ബിസിനസ് ലാഭം കൊയ്യുവാനുള്ള ഒരു പ്രചാരണ തന്ത്രമാണെന്നാണ് മറ്റൊരു ആരോപണം. രക്തം കട്ടിയായെക്കാവുന്ന ദോഷങ്ങളും ഗുളിക കഴിക്കുന്നതിലൂടെ സാധ്യതയേറുന്നു.


കണക്കനുസരിച്ചു ലോകത്തിലുള്ള ഒരു ലക്ഷത്തോളം കന്യാസ്ത്രികക്ക് തങ്ങളുടെ ചാരിത്രം കാത്തു സൂക്ഷിക്കുന്നതിനു കടുത്ത വില നല്കേണ്ടിവരുന്നു. കുട്ടികളില്ലാത്ത സ്ത്രീകക്കു മാറിടങ്ങളിലും  ഭപാത്രത്തിലും ബീജകോശങ്ങളിലും കാ സാധ്യതയേറെയാണ്‌. സഭ ഭ നിരോധ ഗുളികക സൌജന്യമായി വിതരണം  ചെയ്താ ഇരുപതു ശതമാനംവരെ മരണനിരക്കു കുറയ്ക്കാമെന്നാണ് ശാസ്ത്രറിപ്പോര്ട്ടുകൾ.


1968മുതൽ‍ ഏതുതരം കുടുംബാസൂത്രണത്തെയും വത്തിക്കാൻ എതിത്തിരിക്കുകയാണ്. ഇത് കുടുംബാസൂത്രണമല്ല മറിച്ചു കന്യാസ്ത്രികളുടെ ആരോഗ്യ പ്രശ്നമാണ്. ജീവന്റെയും പ്രശ്നമാണ്. ർ‍ഭനിരോധന  ഗുളികകൾ‍ ഡോക്ടർ‍മാര്നിർ‍ദേശിക്കുന്നുവെങ്കിൽ‍ ഭൂമിയിലെ ഒരു തിരുമേനിമാർ‍ക്കും എതിർ‍ക്കുവാൻ‍ അവകാശമില്ല.


അമേരിക്കയിലുള്ള ഫീനിക്സിലെ  ബിഷപ്പ് ഒമ്സ്റ്റഡ്‌ ‍(Olmsted )ഭ്രൂണഹത്യ നടത്തിയ ഡോക്ടറെയും  സഹായിച്ച  ഒരു കന്യസ്ത്രിയെയും സഭയിനിന്നു പുറത്താക്കിയതു കൂടാതെ  ഒരു ഇടയ ലേഖനവും ഇറക്കി. സഭയുടെ ദൌത്യങ്ങ പാലിക്കുവാ സെറ് ജോസഫ്സ് ഹോസ്പിറ്റൽ‍  നയങ്ങ പരാജയപ്പെട്ടു. അതിനാപ്രസ്തുത  ഹോസ്പിറ്റ ഇനി മേ ഒരു കത്തോലിക്കാസ്ഥാപന പദവിയി തുടരുന്നില്ല എന്നായിരുന്നു ഇടയ ലേഖനത്തിന്റെ സാരം.   മരണത്തിലേക്കു പോയിരുന്ന ഒരു സ്ത്രീയുടെ ജീവരക്ഷിക്കുവാ സ്ത്രീയുടെ ഉദരത്തിലുണ്ടായിരുന്ന പതിനോന്നാഴ്ച പ്രായമുള്ള ഭ്രൂണം  നശിപ്പിച്ചതിലുള്ള പ്രതികരണമായിരുന്നു ഹോസ്പിറ്റ പൂട്ടുവാനുള്ള കാരണം.



ഭം അലസിപ്പിക്ക, ഡോക്ടെഴ്സും രോഗിയും കുടുംബവും ഒത്തൊരുമിച്ചുള്ള ഒരു തീരുമാനമായിരുന്നു. ഹോസ്പ്പിറ്റലിറെ ഭരണാധികാരി എന്ന നിലയിലാണ്, മാക്ബ്രൈഡു എന്ന കന്യാസ്ത്രി സഹോദരി ന്റെ സമ്മതപത്രം നല്കിയത്.  ർ‍മ്മനിരതയായി സ്വന്തംജോലി നിവഹിക്കുവാനായി  സഭ അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ക്രൂരമായി ജനിച്ചുവീണ വിശ്വാസത്തിനിന്നു  പുറത്താക്കുകയായിരുന്നു.




ഒമ്സ്റ്റഡ്‌ എന്ന ബിഷപ്പിന്റെ പേരി അഴിമതി ആരോപണങ്ങ അനേകമുണ്ട്.  ഇദ്ദേഹം പള്ളിയിലെ അമ്പതിനായിരം ഡോള സ്വവ രതികളുടെ രാഷ്ട്രീയ പാട്ടിക്ക് സംഭാവന കൊടുത്തതി ഇടവകാംഗങ്ങ അമഷരാണ്. പ്രശ്നം ദേശീയ തലത്തിലും ച്ച ചെയ്തു കൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള മതഭ്രാന്തന്മാ ഭരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളിലെ ഡോക്റ്റേഴ്സിനും മാനേജുമെറിനും ജോലി നഷ്ടമാകുമെന്ന ഭയത്താ അനേകരുടെ ജീവനെ ബലി കഴിക്കേണ്ടിവരുന്നു. കത്തോലിക്കാ സ്ഥാപനങ്ങളി ഭിണിക ഓപ്പറെറ്റിന്ഗ് (operating) ചേമ്പറി മരണമേറ്റു വാങ്ങുന്നത് ദിവസം തോറും  ഉള്ള  കാഴ്ചകളാണ്.




ഭ്രൂണഹത്യയെ അനുകൂലിക്കുന്നവചിന്തിക്കുന്നത് ഇങ്ങനെ, ഒരുവന്റെ സന്താന ഉത്ഭാതന കാര്യങ്ങളി സ്വയം അനിയന്ത്രിതമായി  തീരുമാനം എടുക്കുവാ ഓരോ വ്യക്തിക്കും അവകാശമുണ്ട്.  ഭ്രൂണം എന്നുള്ളത്ശരീരത്തിൻറെ വെറും കോശം മാത്രമാണ്. ജീവ എന്ന്  ആരംഭിക്കുന്നുവെന്നു ശാസ്ത്രം നാളിതുവരെ തെളിയിച്ചിട്ടില്ല. പുരുഷൻറെ ബീജം സ്ത്രീയി പതിക്കുന്ന നിമിഷം മുത ജീവൻ ആരംഭിക്കുന്നുവെങ്കിലും ഒരു വ്യക്തിയായി ജീവ രൂപാന്തരപ്പെടുന്നത് ക്കും അറിയില്ല. ഉദരത്തിലുള്ള കുഞ്ഞിനു വലിപ്പമോ വേദനയോ സ്വയം ബോധമോ മനുഷ്യ ശരീരമോ ഉണ്ടായിരിക്കുകയില്ല.

  
ഇത്  ന്റെ ശരീരമാണ്, ന്റെ ശരീരത്തി എന്തും ചെയ്യുവാ അവകാശമുണ്ടെന്നും ഭ്രൂണഹത്യയെ അനുകൂലിക്കുന്നവ പറയും.   ഒരു സ്ത്രീ ബലാല്സംഗം മൂലം ഭിണിയാവുകയാണെങ്കി കുഞ്ഞിനെ ഇല്ലാതാക്കുവാ അവൾക്ക്  അവകാശമുണ്ട്. ഒരു കുഞ്ഞു ഭത്തി തന്നെ അംഗ വൈകല്ല്യം സംഭവിച്ചതെങ്കി എന്തിന്  കുഞ്ഞിനെ ജീവിതം മുഴുവ കഷ്ടപ്പെടുത്തണം. കൃഷിഭൂമിക ആവശ്യത്തിനില്ല. കുടിക്കാ കുടിവെള്ളം ഇല്ല. എന്തിന്  ഇങ്ങനെയുള്ള ഭൂമിയിൽ  ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ആവശ്യത്തിലധികം  ക്ഷണിക്കണം.

 മനുഷ്യജീവനെ നിലനിത്തേണ്ടതു ക്കാരിന്റെ ചുമതലയാണെന്ന് ഭം അലസിപ്പിക്കുന്നതിനെ എതിക്കുന്നവ ചിന്തിക്കും. ഒരുവന്റെ ജീവിതനിലവാരം, സാമ്പത്തിക ഭദ്രത, സാമൂഹിക പ്രശ്നങ്ങളൊന്നും  ഇവ ചെവി കൊള്ളുകയില്ല.




ജനിക്കുവാ പോകുന്ന കുഞ്ഞിനു മൂന്നാമത്തെ ആഴ്ചമുത  ഹൃദയതുടിപ്പുണ്ട്, മൂന്നു മാസമുള്ള ഭസ്ഥശിശുവിനു കൈകാലുകളും കാണും. മനുഷ്യ ജീവിതം സ്ത്രീബീജവും പുരുഷബീജവും സംയോജിക്കുന്ന നിമിഷം മുത ആരംഭിക്കുന്നു. ഭസ്ഥശിശുവിനു മനുഷ്യാവയവങ്ങ പല ഘട്ടങ്ങളി രൂപപ്പെടുന്നു. വേദനകളും ബോധവും പല ഘട്ടങ്ങളി ആണ് ഭസ്ഥശിശുവി കാണുന്നത്. അതുപോലെ കുഞ്ഞായിരിക്കുന്ന ഒരോ  വ്യക്തിയും പല ഘട്ടങ്ങളി  ആണ് പൂണ്ണനായ മനുഷ്യനും ആകുന്നത്.



നീ ഭിണിയാകുമ്പോ മറ്റൊരു ശരീരം നിന്റെ ഉദരത്തി ജനിക്കുന്നു. അതിനെ നശിപ്പിക്കുവാ നിനക്ക് അവകാശമില്ല. ഉദരത്തി ഉള്ള കുഞ്ഞിനെ പിച്ചികീറുന്നത് ക്രൂരവും പാപവുമാണ്. ബലാസംഗം  മൂലം കുഞ്ഞുണ്ടായാലും ഉദരത്തി വളരുന്ന കുഞ്ഞു നിഷ്കളങ്ക അല്ലെങ്കി നിഷ്കളങ്കനാണ്മറ്റുള്ളവരുടെ കുറ്റം കൊണ്ട് കുഞ്ഞുണ്ടായാലും കുഞ്ഞു എന്തു തെറ്റ് ചെയ്തുഅതിനെ കൊല്ലുന്നത് നരഹത്യയാണ്.

ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങ വേണ്ടെന്നു തോന്നിയാലും ആരെങ്കിലും കൊല്ലുവാ തയ്യാറാകുമോ? അതുപോലെ ഒരു കുഞ്ഞു വേണ്ടാത്തതെങ്കിലും കൊല്ലാ നിനക്ക് എന്ത് അവകാശം.  ഭൂമുഖത്ത് കൃഷി സ്ഥലങ്ങളോ കുടിക്കാ വെള്ളമോ ഇല്ലെങ്കി ഭൂമിയി ജീവിക്കുന്നവരെ കൊല്ലുമോ? പിന്നെ എന്തിനു ജനസംഖ്യ പെരുക്കുന്ന പേരി കുഞ്ഞിനെ കൊല്ലണം.

പതിറ്റാണ്ടുകളായി അമേരിക്ക രാഷ്ട്രീയത്തി നിലനിന്നിരുന്ന ഒരു പ്രശ്നത്തിന്  ഐകരൂപ്യം  കുവാ സാധിച്ചതി ഒബാമയെ ചരിത്രത്തിൻറെ ഒരു സുവര്ണ്ണ നക്ഷത്രമായി അമേരിക്കയിലെ പ്രമുഖപത്രങ്ങവിശേഷിപ്പിച്ചിരിക്കുന്നു.അമേരിക്കയുടെ ആരോഗ്യ സുരക്ഷാപദ്ധതി അനുസരിച്ച്  സ്ത്രീകളുടെ ഭാധാന പ്രതിരോധനത്തിനുള്ള ചെലവുക കത്തോലിക്കാ മതസ്ഥാപനങ്ങ വഹിക്കേണ്ടതില്ലസ്ത്രീകളുടെ അനാവശ്യ ഭധാരണങ്ങളെ ഒഴിവാക്കുവാനുള്ള എല്ലാ ചെലവുകളും അതാതു സ്ഥാപനങ്ങളുടെ ഷുറസ് കമ്പനിക വഹിക്കണം. സഭയുടെ മനസാക്ഷിക്കെതിരാണെന്നു സഭ കല്പ്പിക്കുന്ന  പക്ഷം മാത്രമാണ് ഇന്ഷുറസ് കമ്പനിക ഭസുരക്ഷാ മാഗങ്ങക്കായുള്ള ചെലവുകവഹിക്കേണ്ടത്‌.

അങ്ങനെ ഒബാമാ  ഭരണകൂടത്തിനു സ്ത്രീകളുടെ സ്വന്തം ശരീരത്തിൻറെ അവകാശങ്ങള്ക്കും കത്തോലിക്കാ സഭയുടെ നയങ്ങള്ക്കുമിടയി കണ്ടെത്താത്ത ഒരുകണ്ണി യോജിപ്പിക്കുവാനും സാധിച്ചു. ഇവിടെ സഭയാണോ ഒബാമാ  ഭരണകൂടമാണോ ശക്തി തെളിയിച്ചതെന്നു തീരുമാനിക്കേണ്ടത്  അമേരിക്കന്പൊതുജനമാണ് ഭീമമായ ഇന്ഷുറന്സ് ചെലവുകളില്നിന്നും ഒഴിവാക്കിയതു കത്തോലിക്കാസഭയുടെ ഒരു നേട്ടമെന്നു പറയാം. ഇതു സ്ത്രീകളുടെ ഒരുവിജയം കൂടിയാണ്. സഭയുടെ എക്കാലത്തെയും മുന്ഗണന എന്നും അത്മീയതയെക്കാളുപരി പണമാണല്ലോ.

സഭയ്ക്കും യാഥാസ്ഥിതികരായ രാഷ്ട്രീയക്കാക്കുമിടയിലുള്ള കാഴ്ചപ്പാടുകക്ക്  ഒരു ഒത്തുതീപ്പെന്ന്  ഒബാമയുടെ പ്രഖ്യാപനത്തെ കരുതാം. സുപ്രധാനതീരുമാനം സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കലും കൂടിയാണ് ചെലവുക നികത്തുവാ ഷുറസ് കമ്പനിക പ്രീമിയംവധിപ്പിച്ചാ സഭാസ്ഥാപനങ്ങക്ക് അധിക ചെലവുക വരുമെന്നും പരിഗണിക്കേണ്ടിയിരിക്കുന്നു.


അബോര്ഷന്ഇൻഡ്യൂസിന്ങ്  ഡ്രഗ് (abortion Inducing drug) കത്തോലിക്കാ സ്ഥാപനങ്ങളുള്പ്പടെ ഇന്നു അമേരിക്കയില്ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിനിയമ പ്രാബല്യത്തിലുണ്ട്. നിയമം തൊഴില്ദാതാവും തൊഴില്ചെയ്യുന്നവരും തമ്മിലാണ്. തൊഴില്സ്ഥാപനങ്ങളുടെ മതവിശ്വാസത്തിനുപരി തൊഴില്ചെയ്യുന്നവര്ക്കു ഗര്ഭനിരോധന, അബോര്ഷന്ഇൻഡ്യൂസിന്ങ്ഡ്രഗ് (abortion Inducing drug) മുതലായവകള്ക്കു സൌജന്യ ഇന്ഷുറൻസ് കൊടുക്കണമെന്നാണ്, വ്യവസ്ഥ. Co-Payment സഹിതം ഇന്നും കത്തോലിക്കാസ്ഥാപനം ഉള്പ്പടെ ഈ നിയമം രാജ്യത്തു നിലവിലുണ്ട്.

അമേരിക്കയിലും കത്തോലിക്കാ ബിഷപ്പുമാ ഇറാനിയന്മുള്ളാമാരെക്കാള്തരം താണവരാണ്. മതാധിപത്യം അമേരിക്കയിലും ഒരു ദുഃഖസത്യം തന്നെ. ഭധാരണ നിരോധനത്തിനെതിരെയുള്ള ബിഷപ്പുമാരുടെ ഈ മുറവിളികള്ക്കു പൊതുജനം ഒരുവിലയും കല്പ്പിച്ചിട്ടില്ല. ഇവരെ ധിക്കരിച്ചു തൊണ്ണൂറ്റിയെട്ടു ശതമാനവും അമേരിക്കക്കാര്ഗര്ഭധാരണനിരോധന  ഗുളികകളും ഉപയോഗിക്കുന്നുവെന്നാണ് സര്വേ പറയുന്നത്.

ഒബാമയുടെ ആരോഗ്യസംരക്ഷണ ബില്ലില്അദ്ദേഹം ഒരു ഒത്തുതീര്പ്പ് ഫോര്മുല സമര്പ്പിച്ചിട്ടും ബിഷപ്‌-കര്ദ്ദിനാള്അച്ചുതണ്ടുകള്ക്കു തൃപ്തിവരുന്നില്ല. ഒത്തുതീര്പ്പു  കല്പ്പിച്ചതു ഇങ്ങനെ. കുടുംബാസൂത്രണ നിരോധകങ്ങള്ക്കു ജോലി ചെയ്യുന്നവർക്കു നിര്ബന്ധിതമായി സൌജന്യഇന്ഷുറന്സ് നല്കണം. നിലവില്കോപെയ്മെൻറ് സഹിതം ഇരുപത്തിഎട്ടു സംസ്ഥാനങ്ങളി നിയമം പ്രാബല്യത്തിലുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങള് ഗര്ഭ നിരോധന  മാര്ഗങ്ങള്ക്കുള്ള ഇന്ഷുറന്സ് എടുക്കുവാന്നിര്ബന്ധിതരല്ല. എന്നാ അതാതു സ്ഥാപനങ്ങളില്‍  ജോലി ചെയ്യുന്നയാ ആവശ്യപ്പെട്ടാല്‍, ജോലിഉടമ സൌജന്യ ഇന്ഷുറൻസ് കൊടുക്കുവാനും ബാധ്യസ്ഥനാണ്. ആര്ക്കും ഈ സൌജന്യ ഇന്ഷുറന്സ് കൊടുക്കുവാന്പാടില്ലായെന്നും പുരോഹിതര്വാദിക്കുന്നു. ഗര്ഭം അലസിപ്പിക്കല്തടയുന്നതുവഴി ഒരു സ്ത്രീയുടെ ആരോഗ്യവും സംരക്ഷിക്കുവാന്സാധിക്കുമെന്ന് പുരോഹിതര്ചിന്തിക്കുന്നില്ല.

അമേരിക്കയുടെ  ഭരണഘടനാ ഭേദഗതിയനുസരിച്ച് നിയമം പ്രായോഗികമാവുമെന്നു തോന്നുന്നില്ല.കത്തോലിക്കാ സ്ഥാപനങ്ങക്കു  മാത്രമായ ഒബാമയുടെ തീരുമാനം അമേരിക്ക പൌരന്മാരുടെ തുല്യ അവകാശങ്ങളുടെ അതിക്രമിക്കലായി നിയമകോടതിക കരുതുംഒരു പ്രത്യേക മതവിഭാഗത്തിനായുള്ള സൌജന്യത്തിനെതിരായി സാമ്പത്തികഭാരം വഹിക്കുന്ന ഷുറസ്കമ്പനികഇതിനെതിരെ കേസ് ഫയല്ചെയ്യുമെന്നുറപ്പാണ്.  ഒരു ജോലിക്കാരനും മതത്തിന്റെ പേരി വിവേചനം പാടില്ലായെന്നുള്ള നിയമം നിലനിക്കെ അവിടെ ഒബാമ യാഥാസ്ഥിതികരായ കത്തോലിക്കരുടെയിടയി ഒരു പുകമറ സൃഷ്ടിച്ചുവെന്നുമാത്രം. ഭനിരോധകങ്ങ അവിഹിത ഗഭങ്ങ, അലസിപ്പിക്ക, പ്രസവങ്ങളെക്കാ ലാഭമെന്നാണ് ഷുറസ് കമ്പനിക കണക്കു കൂട്ടുന്നത്‌.


ദാരിദ്ര്യത്തിനെതിരെ പൊരുതുവാ വത്തിക്കാനു സമയമില്ല ഒബാമയുടെ ജനോപകാരപ്രദമായ ആരോഗ്യ സുരക്ഷാപദ്ധതികളെ തകക്കുവാ  അമേരിക്കയിലെ പുരോഹിത ലോകം രണ്ടും കല്പ്പിച്ച്‌ ഇറങ്ങിയിരിക്കുകയാണ്. അവിടെയും ഇവിടെയും മൂലയിലും കോണിലും ചില പ്രതിഷേധങ്ങളൊഴിച്ചാ ജനമുണ്ടോ ഇവരെ ശ്രവിക്കുന്നുതോന്ന്യാസങ്ങ കളിച്ച്  ഇവക്കായി പൊരുതുവാ അമേരിക്ക ഐക്യനാടുകളി വിശ്വാസികളില്ലെന്നായി.


കര്‍ദ്ദിനാൾആലഞ്ചേരി അടുത്തകാലത്ത് അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയതും ഒരുവാർ‍ത്ത ആയിരുന്നു. കൂടുത സന്താന ഉത്ഭാതനത്തിനായുള്ള അദ്ദേഹത്തിന്റെ ആഹ്വാനം വളരെ വിചിത്രമായിരിക്കുന്നു. ദൈവം ബൈബിളിലെ പിതാവായ അബ്രാഹാമിനു കടൽ‍ത്തരിപോലെ മക്കളുണ്ടാകാ കൊടുത്ത അതേ വരം സീറോമലബാർ രാജകുമാരനായ ആലഞ്ചേരി തിരുമേനിക്കും കൈമാറിയോ? ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടുകളിലെ കൃഷിഭുമിയി പണിയുവാ കൂടുതൽ ‍ മക്കളെ മാതാപിതാക്കൾ‍ക്ക്  ആവശ്യമായിരുന്നു. അന്നു സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവരായി വളരെ വിരളം ജനത മാത്രമേയുണ്ടായിരുന്നുള്ളൂ. ജനം മെത്രാന്മാരുടെ രാജവിളംബരം കൈയും കെട്ടി വായുംപൊത്തി ശ്രവിക്കുമായിരുന്നു. ജനസംഖ്യ കൂടിയാ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുത വൈദികരെ സൃഷ്ടിച്ച്  അവരെ ഷന്ധന്മാരാക്കുകയും ചെയ്യാംഎങ്കിലേ അവരുടെ മെത്രാ വടിയും തൊപ്പിയും മോതിരവും   പൊതുജനം ബഹുമാനിക്കുകയുള്ളൂ.

 ലൈംഗികസംഭോഗങ്ങളും മോഹങ്ങളും സന്താനോത്പാദനവുമെല്ലാം മനുഷ്യന്റെ മൌലിക ർ‍മ്മങ്ങളില്പ്പെട്ടതാണ്. ലൈംഗികത എന്നുള്ളതു സന്താനോത്പാദനത്തിനു മാത്രമെന്നാണ്  കത്തോലിക്കാസഭ പഠിപ്പിക്കുന്നത്‌. ലൈംഗികമോഹങ്ങളി ആനന്ദം കണ്ടെത്തുന്നവ പാപികളാണെന്നും സഭ പഠിപ്പിക്കുന്നു. ഇതിനായി മാർ‍പാപ്പാമാ ചാക്രിക ലേഖനങ്ങള്വരെ ഇറക്കിയിട്ടുണ്ട്. നോക്കണേ പ്രണയിനിയോട്   പ്രേമത്താലുള്ള ആനന്ദനിമിഷങ്ങ അസാന്മാർ‍ഗികമാണുപോലും !



No comments:

Post a Comment

കൊറോണ: പ്രസിഡന്റ് ട്രംപിനെ കുറ്റപ്പെടുത്തുന്നത് ശരിയോ?

ജോസഫ് പടന്നമാക്കൽ കൊറോണ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ ഭയം ജ്വലിപ്പിക്കുന്ന ഒരു മാരക രോഗമായി ലോകമെമ്പാടും അറിയപ്പെട്ടു കഴിഞ്ഞു. കാട്ടുത...